ജഗന്നാഥ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒരു തീർത്ഥയാത്രയായിരുന്നു. അവിടേക്ക് ധാരാളം രാജാക്കന്മാർ ധനസഹായം നൽകുമായിരുന്നു. അതുകൊണ്ട് അവിടെ കൊള്ളായടിക്കാൻ പലരും വന്നു. 18 ആക്രമണങ്ങളുടെ രേഖകളുണ്ട്. മദള പഞ്ചി എന്നത് 11ആം നൂറ്റാണ്ട് മുതൽ ക്ഷേത്രത്തിന്റെ അകത്ത് സൂക്ഷിച്ചിട്ടുള്ള ഒരു ചരിത്രലേഖനമാണ്. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണിത്. പുരിയിലെ ആദ്യ ആക്രമണകാരിയായി രാഷ്ട്രകൂട രാജാവായ രക്തവാഹുവിനെ അതിൽ പരാമർശിക്കുന്നു. അന്ന് ഗോപാലിയിലേക്ക് കൊണ്ടുപോയ വിഗ്രഹങ്ങളെ തിരിച്ച് കിട്ടുന്നത് 146 വർശങ്ങള്ക്ക് ശേഷമായിരുന്നു. ബംഗാൽ സുൽത്താൻമാരുടെ ആക്രമണങ്ങൾ 14ആം നൂറ്റാണ്ട് മുത്തൽ ആരംഭിച്ചു. AD 1360യിൽ ഫെറോസ് ഷാഹ് തുഗ്ലക് പുരി ആക്രമിച്ചു എന്നാണ് വിശ്വാസം. ഏറ്റവും നാശഹേതുകമായ ആക്രമണങ്ങൾ നടത്തിയത് കലാപഹദ് എന്ന അഫ്ഘാനായിരുന്നു. ബംഗാളിലെ സുൽത്താൻ കാരനിയുടെ സൈന്യാധിപനായിരുന്നു അദ്ദേഹം. അദ്ദേഹം പുരിയെ നശിപ്പിച്ചു, ക്ഷേത്രം കൊള്ളയടിച്ചു, ദേവതകൾക്ക് തീയിട്ടു, പകുതി കത്തിയ ദേവതകളെ കടലിലേക്ക് എറിഞ്ഞു. മുസ്ലീം സുബേദാർമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ഹിന്ദു ജാഗിർദാർമാരും (ഉദാ: കേശോദസ്മരു, തോഡർ മാളിന്റെ മകൻ കല്യാൺ മല്ല) പുരി ക്ഷേത്രം കൊള്ളയടിച്ചു, അവരുടെ സമ്പത്തിനും അവരുടെ സുബേദാർമാരെ ആകർഷിക്കുന്നതിനും വേണ്ടി.
പുരിയിലെ ജനങ്ങൾ ആക്രമണ സമയങ്ങളിൽ എല്ലാം ദേവതകളെ ചിൽക പോലെ പലയിടങ്ങളിൽ ഒളിപ്പിക്കുമായിരുന്നു. ദേവന്മാരുടെ ബ്രഹ്മാവ് എല്ലായ്പ്പോഴും കേടുകൂടാതെയിരുന്നുവെന്നും പുതിയ ദേവതകൾക്ക് കൈമാറിയെന്നും ഭക്തർ വിശ്വസിക്കുന്നു. അയോദ്ധ്യയിലും, മഥുരയിലും, കാശിയിലും സംഭവിച്ച പോലെ ക്ഷേത്രം പൂർണമായും നശിപ്പിക്കപ്പെട്ടില്ല. എന്നാൽ ശില്പങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മറാത്തന്മാർ ആ പ്രദേശം കീഴടക്കിയ ശേഷം പുരിയിൽ ആക്രമങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
എഞ്ചിനീയർ ഹൂ, ട്വിറ്റർ സൃഷ്ടിച്ച AI പ്രതിനിധാനമാണ് ചിത്രം – അഫ്ഗാനികളെ പരാജയപ്പെടുത്തിയതിന് ശേഷം പുരിയിലെ രാജ മാൻ സിംഗിൻ്റെ.
അഭിമന്യു ദശ്, ഒറീസ്സ റിവ്യു.
ജഗന്നാഥ ക്ഷേത്രം വളരെ പ്രസിദ്ധമായ ഒരു തീർത്ഥയാത്രയായിരുന്നു. അവിടേക്ക് ധാരാളം രാജാക്കന്മാർ ധനസഹായം നൽകുമായിരുന്നു. അതുകൊണ്ട് അവിടെ കൊള്ളായടിക്കാൻ പലരും വന്നു. 18 ആക്രമണങ്ങളുടെ രേഖകളുണ്ട്. മദള പഞ്ചി എന്നത് 11ആം നൂറ്റാണ്ട് മുതൽ ക്ഷേത്രത്തിന്റെ അകത്ത് സൂക്ഷിച്ചിട്ടുള്ള ഒരു ചരിത്രലേഖനമാണ്. ക്ഷേത്രത്തിന്റെ ചരിത്രത്തെക്കുറിച്ചുള്ള വിവരങ്ങളുടെ വിലപ്പെട്ട ഉറവിടമാണിത്. പുരിയിലെ ആദ്യ ആക്രമണകാരിയായി രാഷ്ട്രകൂട രാജാവായ രക്തവാഹുവിനെ അതിൽ പരാമർശിക്കുന്നു. അന്ന് ഗോപാലിയിലേക്ക് കൊണ്ടുപോയ വിഗ്രഹങ്ങളെ തിരിച്ച് കിട്ടുന്നത് 146 വർശങ്ങള്ക്ക് ശേഷമായിരുന്നു. ബംഗാൽ സുൽത്താൻമാരുടെ ആക്രമണങ്ങൾ 14ആം നൂറ്റാണ്ട് മുത്തൽ ആരംഭിച്ചു. AD 1360യിൽ ഫെറോസ് ഷാഹ് തുഗ്ലക് പുരി ആക്രമിച്ചു എന്നാണ് വിശ്വാസം. ഏറ്റവും നാശഹേതുകമായ ആക്രമണങ്ങൾ നടത്തിയത് കലാപഹദ് എന്ന അഫ്ഘാനായിരുന്നു. ബംഗാളിലെ സുൽത്താൻ കാരനിയുടെ സൈന്യാധിപനായിരുന്നു അദ്ദേഹം. അദ്ദേഹം പുരിയെ നശിപ്പിച്ചു, ക്ഷേത്രം കൊള്ളയടിച്ചു, ദേവതകൾക്ക് തീയിട്ടു, പകുതി കത്തിയ ദേവതകളെ കടലിലേക്ക് എറിഞ്ഞു. മുസ്ലീം സുബേദാർമാരുടെ കീഴിൽ സേവനമനുഷ്ഠിച്ചിരുന്ന ഹിന്ദു ജാഗിർദാർമാരും (ഉദാ: കേശോദസ്മരു, തോഡർ മാളിന്റെ മകൻ കല്യാൺ മല്ല) പുരി ക്ഷേത്രം കൊള്ളയടിച്ചു, അവരുടെ സമ്പത്തിനും അവരുടെ സുബേദാർമാരെ ആകർഷിക്കുന്നതിനും വേണ്ടി.
പുരിയിലെ ജനങ്ങൾ ആക്രമണ സമയങ്ങളിൽ എല്ലാം ദേവതകളെ ചിൽക പോലെ പലയിടങ്ങളിൽ ഒളിപ്പിക്കുമായിരുന്നു. ദേവന്മാരുടെ ബ്രഹ്മാവ് എല്ലായ്പ്പോഴും കേടുകൂടാതെയിരുന്നുവെന്നും പുതിയ ദേവതകൾക്ക് കൈമാറിയെന്നും ഭക്തർ വിശ്വസിക്കുന്നു. അയോദ്ധ്യയിലും, മഥുരയിലും, കാശിയിലും സംഭവിച്ച പോലെ ക്ഷേത്രം പൂർണമായും നശിപ്പിക്കപ്പെട്ടില്ല. എന്നാൽ ശില്പങ്ങൾക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. മറാത്തന്മാർ ആ പ്രദേശം കീഴടക്കിയ ശേഷം പുരിയിൽ ആക്രമങ്ങളോ നാശനഷ്ടങ്ങളോ സംഭവിച്ചിട്ടില്ല.
എഞ്ചിനീയർ ഹൂ, ട്വിറ്റർ സൃഷ്ടിച്ച AI പ്രതിനിധാനമാണ് ചിത്രം – അഫ്ഗാനികളെ പരാജയപ്പെടുത്തിയതിന് ശേഷം പുരിയിലെ രാജ മാൻ സിംഗിൻ്റെ.
അഭിമന്യു ദശ്, ഒറീസ്സ റിവ്യു.